ഇരുട്ടിന്റെ പാളികളെ തുളച്ചു കീറിക്കൊണ്ട് കടന്നു വരുന്ന പ്രകാശത്തിന്റെ കണിക....
അതിന്റെ ഉറവിടം ലാക്കാക്കി പറക്കുന്ന ഈയാംപാറ്റകള്‍....
എന്തൊക്കയോ പ്രതീക്ഷകളോടെ അവര്‍ ആ വെളിച്ചത്തിലേയ്ക്കു പറന്നടുത്തു.....
കിട്ടിയതോ...ചിറകു അറ്റ് ദാരുണമായ അന്ത്യം....
എവിടെ നിന്നോ വന്ന കാറ്റു നിലത്തു ചിതറി കിടക്കുന്ന ചിറകുകളെയും പറത്തി എന്ഗോടോ പോയി....